കാലങ്ങളായി മനസ്സിൽ ഒരു പുണ്യമായി കണ്ടത് അത്രയും ഇന്നിൽ എന്നിൽ നിന്നും അകലുന്നു. ജീവനുള്ളിടത്തോളം അത് എന്നിൽ മാത്രമായി തുടരട്ടെ , മാറ്റങ്ങൾ ഉണ്ടാകട്ടെ എല്ലാവർക്കും. ഏകാന്തതകയെ വെല്ലുവിളിച്ച് ശിഷ്ട കാലം. അത് കുറച്ച്
അന്നൊരിക്കൽ ആദ്യമായി കണ്ടതെന്ന് എന്നത് ഒരുപക്ഷെ ഓർത്തെടുക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാകും കാരണം , കണ്ടതും അറിഞ്ഞതും ഒക്കെ സാമൂഹിക ഇടപെടലുകളുടെ ഇടയിൽ എപ്പോഴോ സംഭവിച്ചതാണ് , ഈ സാമൂഹികം എന്നത് മനസ്സിൽ വലിയ സാമൂഹിക
ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ നീരേറ്റുപുറത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം. മുഖ്യ പ്രതിഷ്ഠ ആദിപരാശക്തി. വനശൈലാദ്രിവാസിനിയായ ശ്രീ ദുർഗ്ഗാസങ്കൽപ്പത്തിൽ കിഴക്കോട്ട് ദർശനം. ചക്കുളത്തമ്മ എന്ന പേരിൽ
ഇടക്കെപ്പോഴോ കാലിടറിയപ്പോൾ സ്വന്തമെന്ന് കരുതാൻ ആരും ഉണ്ടാകാഞ്ഞ ആ കാലത്ത്, ഒരു ആശ്വാസം അല്ല ഒരു പ്രതീക്ഷ ജീവിക്കുവാൻ പ്രേരണ അങ്ങനെ എന്തായിരുന്നു. അറിയില്ല. എന്നിലേക്കുള്ള ദൂരം അളന്ന് എന്നെ ആ കൈകളിൽ സംരക്ഷണയോടെ
പിടിക്കുമ്പോൾ പുളിങ്കൊമ്പിൽ മലയാളത്തിൽ സർവ്വ സാധാരണമായ പ്രയോഗമാണ് , ഒന്നിനോട് ഒന്ന് സാദൃശ്യം ചൊല്ലി പറയുന്നത് പോലെ , പലപ്പോഴും നാം അറിയാതെ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യങ്ങൾ ഉണ്ടാകും, സാഹചര്യത്തിനപ്പുറം ശീലം എന്നാണ്
ഈ ദിവസം വളരെ പ്രിയമുള്ളതും, ഇഷ്ടമുള്ളതുമായിരുന്നിരിക്കാം, കഴിഞ്ഞകാല ഓർമ്മകളിലേക്ക് ഊളിയിടുന്ന മനസ്സിനെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി. ഇനിയും നാണമില്ലാതെ ഓർമ്മകളിൽ തത്തി കളിക്കുന്നു. ഇന്നിൽ നീ എന്തെന്നുള്ള തിരിച്ചറിവ് നൽകിയ ദിനം അല്ലെ.
ഏകാന്തവാസം , സാഹചര്യങ്ങൾ വല്ലാത്ത ഓരോ രീതികളിലേക്ക് വഴിമാറുമ്പോൾ , ഇടക്കിടെ വിരുന്നു വരുന്ന ആ കാലം. എന്നും പ്രണയമായിരുന്നു ഈ ഏകാന്തതയോട്. എന്നും പ്രിയങ്കരങ്ങൾ ആയിരുന്നവ ദൂരെ ദൂരേയ്ക്ക് പോയ് മറയുമ്പോൾ എന്നും
ആയിരത്താണ്ടുകളായി ദേശനാഥനായി ആനപ്രമ്പാല്‍ വാഴുന്ന പഞ്ചഭൂതനാഥന് ആയ ശ്രീധര്‍മ്മശാസ്താവ്. ശ്രീപരശുരാമ ഭഗവാനാല്‍ പ്രതിഷ്ഠിതമായ ചേരനാട്ടിലെ മഹാക്ഷേത്രവും, പുരാണ, ചരിത്ര ഏടുകളില്‍ ചെമ്പകശ്ശേരി നാടുവാഴികളുടെ ആരാധനാമൂര്‍ത്തിയും ആയിരുന്ന ഭഗവാന്, അന്നദാനപ്രഭുവും, അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത ആശ്രിതവത്സലനുമായി ദേശം