ഉറഞ്ഞാടുകയാണ്, തറക്ക് ചുറ്റിലും ഒരു ഭ്രാന്തനെ പോലെ , ഒരു തെളിവിൽ നെറ്റിയിൽ വരച്ച അടയാളം. തറയിലെ തീയിൽ നോക്കി ഉറക്കെ നിലവിളിക്കുന്നു. അസുരവാദ്യം എന്റെ കാതുകളിൽ ഇടതടവില്ലാതെ മുഴങ്ങുന്നു. ആ താളലയത്തിൽ ,
ഭക്തി, വിശ്വാസം, കല, സാഹിത്യം, കൃഷി, സംസ്‌കാരം, സംഗീതം – ഇതെല്ലാം ഒന്നിക്കുന്ന ഉത്സവം. ചെട്ടികുളങ്ങര കെട്ടുകാഴ്ചക്കു മാത്രമവകാശപ്പെടാവുന്ന സവിശേഷതയാണിത്. മാവേലിക്കരയും കാര്‍ത്തികപ്പളളിയും കായംകുളവുമെല്ലാം ഉള്‍പ്പെടുന്ന ഓണാട്ടുകരയുടെ ദേശക്കൂട്ടായ്മ കൂടിയാണിത്. കുംഭമാസത്തിലെ തിരുവോണനാളില്‍ തുടങ്ങുന്ന
ധനു പിറന്നാല്‍ മധ്യ തിരുവിതാംകൂറില്‍ പടയണിക്കാലമായി. ചിലേടത്ത് 28 ദിവസം പടയണി ഉണ്ടായിരിക്കും. ആലപ്പുഴ ജില്ലയിലെ നീലമ്പേരൂരില്‍ മാത്രം കന്നിയിലെ പൂരത്തിനാണ് പടയണി. . ദാരിക നിഗ്രഹത്തിനുശേഷം കലി അടങ്ങാതെവന്ന ഭദ്രകാളിക്കു മുന്നില്‍ മഹാദേവന്‍റെ
ജീവിതത്തിലേക്ക് തിരിച്ച് നടന്നു എന്ന് തോന്നിയ നിമിഷങ്ങൾ ഉണ്ടായിരുന്നു. പലപ്പോഴും ഒക്കെ വെറും തോന്നലുകൾ മാത്രമാണ് . പലപ്പോഴും കാരണം കാരണം കാരണം എന്ന് ചിന്തിച്ചു ചോദിച്ചു ! lifestyle ഒറ്റവാക്കിൽ നേരത്തെ ആകാമായിരുന്നു
അങ്ങനെ ഒരാൾക്കായി ജീവിച്ച കാലം ഒക്കെ കഴിയുകയാണ് . ഇന്നലെകൾ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടാകാം , ജനിച്ചതിന് ജീവിച്ചതും, ജീവിച്ചതിൽ ആഗ്രഹിച്ചതും , ആഗ്രഹിച്ചതിന് കാത്തിരിക്കുന്നതും , ജീവിതം എങ്ങോട്ടെന്ന് പോലും അറിയാതെ
യാത്രകളെ പ്രണയിക്കുന്നവർ എന്നും താണ്ടിയ വഴികൾ മറ്റുള്ളവർക്കായി ഒരുക്കി വെയ്ക്കും, അവളെ പ്രണയിക്കുന്ന അവനും, അവനെ പ്രണയിച്ച അവളും ഒരിക്കലും മറ്റൊരാൾ ആ വഴിയേ വരുവാൻ ആഗ്രഹിച്ചില്ല… സംഭവിച്ച് കഴിയുമ്പോൾ മാത്രം തോന്നുന്ന ഒന്നാണ്
ഓർമ്മകളിൽ ഇന്നും ആ ദിനങ്ങൾ .. മനസ്സിലെ മോഹങ്ങൾക്ക് ചിറക് മുളപ്പിച്ച് പാറിപ്പറന്ന നാളുകൾ, ഒരിക്കൽ എന്നോ ആരുടെയോ വാൾമുനയിൽ ചിറകറ്റു വീണ് മോഹങ്ങൾക്കൊക്കെയും ചിതയൊരുക്കി നിഴലിനെ നോക്കി കിടന്ന നാൾ …. ഇനിയും
ഒരുപക്ഷേ ഓരോന്നിനും എന്റെ ജീവനോളം തന്നെ മൂല്യം ഞാൻ കരുത്തിയിരുന്നിരിക്കും, അത്ര വലുതൊന്നും നൽകാൻ കഴിയില്ല എങ്കിലും നൽകിയതിനെ നിഷേധിക്കുന്നത്, നിരാശയും വേദനയും നൽകി… നിഷേധിച്ചത് എന്റെ ജീവിതം തന്നെ എന്ന് തോന്നിപ്പോകുന്നു… ആൾക്കൂട്ടത്തിൽ